top of page


പാടുക നാം സമാധാനം
അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിന്റെ ജീവിതത്തിലെ അന്ത്യകാല മുഹൂര്‍ത്തങ്ങളുടെ എണ്ണൂറാം വാര്‍ഷികങ്ങള്‍ നാം കൊണ്ടാടുകയാണ് ഈ...

George Valiapadath Capuchin
Oct 4, 2025


വി. ഫ്രാൻസിസ് അസ്സീസി
വി. ഫ്രാൻസിസ് അസ്സീസിയെപ്പോലെ ക്രൈസ്തവരേയും ലോകത്തേയും സ്വാധീനിച്ച അധികം പേർ ഉണ്ടായിട്ടില്ല. ഇന്നും അദ്ദേഹത്തെ മാതൃകയാക്കുന്നവരുടെ എണ്ണം...
സാബു എടാട്ടുകാരന്
Oct 4, 2025


പ്രച്ഛന്നർ
ഫ്രാൻസിസിൻ്റെ ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായതെന്താണ്? അങ്ങനെ ഒത്തിരി ശ്രദ്ധേയമായതൊന്നും ഫ്രാൻസിസിൻ്റെ ജീവിതത്തിൽ ഇല്ല. എന്നാൽ, ഒന്നുണ്ട്:...

George Valiapadath Capuchin
Oct 3, 2025


Disguisers
What is the most remarkable thing about Francis' life? There aren't many remarkable things about Francis' life. But there is one: the...

George Valiapadath Capuchin
Oct 3, 2025


സൂര്യകീര്‍ത്തനം ഒരു പഠനം
രചനയുടെ ആരംഭത്തിന്റെ 800-ാം വാര്‍ഷികം A. ആമുഖം ഫ്രാന്‍സിസ്കന്‍ രചനകളില്‍ സൂര്യകീര്‍ത്തനവും, സാന്ഡാമിയനോയിലെ സന്യാസിനികള്‍ക്കുള്ള...
ഡോ. ജെറി ജോസഫ് OFS
Oct 3, 2025


O God
Who assassinated Gandhi? Who really needed Gandhi anyway? The Indian national movement needed Gandhi. For a while. Just for a while only. For that, they imported Gandhi to India from South Africa. Gandhi, who was already a proponent of Renaissance values, studied and absorbed India immediately after he arrived there. He infused Spiritual values and Renaissance values equally into the cultural mold of India. The synthesis he made gave Gandhi and the National movement under his

George Valiapadath Capuchin
Oct 2, 2025


'പട്ടി ഉണ്ടു'!
വീടിന്റെ ഗെയ്റ്റിനോടുചേര്ന്ന്, ഒരു ബോര്‍ഡ്. ആ ബോര്‍ഡ്, അക്ഷരങ്ങളില്‍ നല്കുന്ന മുന്നറിയിപ്പ്: 'പട്ടിയുണ്ടു , സൂക്ഷിക്കുക!'. ഇവിടെ, ഒരു ഭാഷാപ്രശ്നം..! 'പട്ടിയുണ്ടു, സൂക്ഷിക്കുക.' 'പട്ടിയുണ്ട്, സൂക്ഷിക്കുക.' ആദ്യത്തെ പ്രസ്താവത്തില്‍, ആദ്യവാക്യഖണ്ഡം വിവൃതോകാര(വിവൃത 'ഉ'കാരം)ത്തില്‍ അവസാനിക്കുന്നു. രണ്ടാമത്തേതില്‍, ആദ്യവാക്യഖണ്ഡം അവസാനിക്കുന്നത് സംവൃതോകാര (സംവൃത 'ഉ'കാരം)ത്തിലാണ്. 'ഉ'കാരത്തിന്റെ വ്യത്യസ്തമായ പ്രയോഗസാഹചര്യങ്ങള്... (മുന്നറിയിപ്പുബോര്ഡിലെ എഴുത്ത്, 'പട്ടിയു
ചാക്കോ സി. പൊരിയത്ത്
Oct 2, 2025


ഒരു വിശുദ്ധ പ്രണയം പിറക്കാനുണ്ട്...
അവളുടെ ചോദ്യത്തിന് നാളെ ലില്ലി പൂക്കള്‍ വിരിഞ്ഞാല്‍ ഞാന്‍ നിന്നെകാണാന്‍ വരാം... പ്രണയത്തിലേക്ക് അറിയാതെ മടങ്ങുമോ എന്ന് ചിന്തിച്ചവന്റെ മറുപടി... മഞ്ഞുതുള്ളികള്‍ ഇറ്റിറ്റുവീഴുന്ന പിറ്റേന്നുള്ള പുലര്‍കാലയില്‍... ജാലകവാതിലുകള്‍ക്കപ്പുറം... അയാള്‍ക്കായി മാത്രം വിരിഞ്ഞ ലില്ലി പൂക്കള്‍. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ.. സുന്ദരപ്രണയ കാവ്യം... സപ്ത സ്വരത്താല്‍ വിരിഞ്ഞൊരു പ്രണയമേ... കിനാവുകളില്‍ നിറഞ്ഞൊരു പ്രണയമേ... ആരും കൊതിക്കുന്ന പ്രണയമേ... നിന്നെ കാലത്തിന്റെ ക്യാന്‍വാസില്‍... മാറ്
വാതല്ലൂര്‍ ജിന്‍സ്
Oct 2, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
