top of page
All Posts


എന്തുനേട്ടം?
നമ്മൾ എന്തിനുവേണ്ടിയാണ് നല്ലവരാകുന്നത്? എന്തുകൊണ്ട് "ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണ് കിട്ടുക?" എന്ന് വളരെ ഔപയോഗികമായ ഒരു ചോദ്യം പത്രോസ് ഒരിക്കൽ യേശുവിനോട് ചോദിക്കുന്നുണ്ട്. യേശുവിൻ്റെ പ്രബോധനങ്ങൾ ഒരിക്കലും പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ടുള്ളവ ആയിരുന്നില്ല. പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ദാനധർമ്മം ചെയ്യുമ്പോഴോ മനുഷ്യരെ കാണിച്ച് ചെയ്യരുതെന്നും രഹസ്യത്തിൽ ദൈവം മാത്രമേ അവ കണ്ടുകൂടൂ എന്നും പറയുന്നുണ്ട് അവിടന്ന്. ചുരുക്കത്തിൽ ഓരോന്നും അതതിനു
George Valiapadath Capuchin
7 days ago1 min read


ദൈവാശ്രയം കൈമുതലാക്കിയ ധന്യന്‍ മാര്‍ ഈവാനിയോസ്
ജറമിയ പ്രവാചകനിലൂടെ സ്രഷ്ടാവായ ദൈവം തന്റെ ജനമായ ഇസ്രായേലിന്റെ ചെയ്തികളെക്കുറിച്ച് ദു:ഖിച്ച് ഇസ്രായേല്‍ ജനത്തെ ഓര്‍മ്മപ്പെടുത്തിയത് ഇപ്രകാരമാണ്: 'അരക്കച്ച അരയോട് ചേര്‍ന്നിരിക്കും പോലെ ഇസ്രായേല്‍ ഭവനവും യൂദാ ഭവനവും എന്നോട് ചേര്‍ന്നിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഇത് അവര്‍ എന്റെ ജനവും കീര്‍ത്തിയും അഭിമാനവും മഹത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു.' (ജറമി 13:11). സാന്‍ ദാമിയാനോയിലെ ഒരു ചെറിയ കപ്പേളയില്‍ പ്രാര്‍ത്ഥനാപൂര്‍വം നിലകൊണ്ട അസ്സീസിയിലെ ഫ്രാന്‍സിസിനോട് ആ ക്രൂശിതരൂപം ഇപ്ര
ഫാ. ജോഷ്വ കൊച്ചുവിളയില്‍
Jul 153 min read


വ്യക്തിത്വവും ജോലിയും
പ്രസാദത്തിലേയ്ക്ക് പതിനാല് പടവുകള്‍ വിഷാദരോഗ ( depression ) ത്തിനും അതിന്റെ അതി തീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് രൂപപ്പെടുത്തിയ മനോനില ചിത്രണ ( mood mapping ) ത്തിന്റെ പതിനാലു ദിവസത്തെ പഠനം പൂര്‍ത്തിയാക്കിയശേഷം നാം അനുബന്ധമായി മനോനില(Mood)യെക്കുറിച്ച് പഠിക്കുന്നു . മനോനില അഥവാ മൂഡ് എന്നത് നമ്മുടെ വ്യക്തിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം കണ്ടു . നാലു തരം
ടോം മാത്യു
Jul 152 min read


ആത്മസംതൃപ്തി
"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (Jn. 19:30) കഷ്ടിച്ച് 33 വയസ്സുള്ള ഒരു ചെറുപ്പക്കാരന് മരിക്കുന്നതിനു മുമ്പുപറഞ്ഞ ഈ വാക്കുകള്‍ എല്ലാകാലത്തും വല്ലാത്ത മുഴക്കമുളളതാണ്. ഏതു പ്രായത്തില്‍ കടന്നു പോകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത മനുഷ്യ ജീവിതത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന ഉന്നത സ്ഥലമാണ് ആ വാക്കുകള്‍. എന്തെങ്കിലുമൊക്കെ ചെയ്തു പൂര്‍ത്തിയാക്കുക, നേടിയെടുക്കുക, സമ്പാദിക്കുക, അവശേഷിപ്പിക്കുക എന്നിവയൊക്കെ മനുഷ്യ സഹജമായ അടിസ്ഥാന ചോദനയാണ്. മാനുഷികമായി നോക്കുമ്പോള്‍ എന്താണ് ഈശോ നേടിയത
റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 153 min read


ഓര്‍മ്മകളുടെ അനന്യത
അസാധാരണവും അനന്യവുമായ വായനാനുഭവമായിത്തീരുന്ന ചില പുസ്തകങ്ങളുണ്ട്. പകരം വയ്ക്കാനാവാത്ത അക്ഷരക്കൂട്ടുകളാണവ. അത്തരത്തിലുള്ള ഒരു പുസ്തകമാണ് അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് റ്റു മി'. ബീറ്റില്‍സിലെ ഒരു വരിയാണ് ശീര്‍ഷകമായി മാറിയിരിക്കുന്നത്. സ്വന്തം അമ്മയെക്കുറിച്ചെഴുതുമ്പോള്തന്നെ ദേശവും കാലവും രാഷ്ട്രീയവും എല്ലാം സൂക്ഷ്മമായി അടയാളപ്പെടുത്താന്‍ എഴുത്തുകാരിക്ക് സാധിക്കുന്നു. അരുന്ധതിയുടെ ഓര്‍മ്മക്കുറിപ്പുകളാണ് ഈ ഗ്രന്ഥം എന്നു പറയാം. ഇതില്‍ എഴുത്തുകാരി തന്റെ അമ്മയായ മേരി റോയിയു
ഡോ. റോയി തോമസ്
Jul 143 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-18
18 ഓരോരൊ കാലത്ത് ഓരോരൊ വഴികള്‍ കോഴിക്ക് തീറ്റ കൊടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ കൊച്ചുത്രേസ്യാക്കുട്ടി അസ്വസ്ഥയാകുകയും അരിശം വരുകയും ചെയ്തു. പരിസരം മറന്ന് തനിയെ സംസാരിക്കുവാന്‍ തുടങ്ങി: "ഒരു കോഴിക്കൂട്ടത്തിന് ഒരു പൂവന് മതിയെന്നത് പ്രകൃതി നിയമമാണ്. എന്നു വച്ച് ഒരു വീട്ടില്‍ ഒരു പുരുഷന് മതിയെന്ന് തീരുമാനിക്കാന്‍ പറ്റുമോ? പരസ്പരം അംഗീകരിച്ചും അനുസരിച്ചും ജീവിക്കണം." ജോര്‍ജുകുട്ടിയുടെ മെരുമെരുപ്പും മേക്കിട്ട് കേറ്റവും കൊച്ചുത്രേസ്യാക്കുട്ടി കാണുന്നുണ്ടായിരുന്നു. പ്രത്യേകിച്ച
പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jul 143 min read
bottom of page
