top of page

All Posts


ഭാവങ്ങൾ
"അധികാരമോ വേഗതയോ കാര്യക്ഷമതയോ കൊണ്ടല്ല, പ്രത്യുത, തുറവോടെ ശ്രവിക്കാനും ജ്ഞാനം തേടാനും വിഭജനങ്ങൾക്ക് ഉപരിയായി ഐക്യം തെരഞ്ഞെടുക്കാനും, അങ്ങനെ മറ്റുള്ളവരുമായി കൂട്ടായ്മയിൽ ജീവിക്കുന്നതിനുമുള്ള നമ്മുടെ കഴിവിൻ്റെ അടിസ്ഥാനത്തിലാവണം യഥാർത്ഥ മാനവവികാസം അളക്കപ്പെടേണ്ടത് " എന്ന 'സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ കംപെൻ്റിയും' എന്ന പ്രസിദ്ധീകരണത്തിലെ വി. ജോൺ പോൾ രണ്ടാമൻ്റെ ഉദ്ധരണി ലിയോ പാപ്പാ തൻ്റെ മാഞ്ഞിഫിക്ക ഹ്യുമാനിതാസ് എന്ന ചാക്രികലേഖനത്തിൽ എടുത്തു പറയുന്നുണ്ട്. നമ്മുടെ കാലം നമ്മോട് പേർ

George Valiapadath Capuchin
3 days ago


Dispositions
"Real progress is not measured by power, speed, or efficiency, but by our ability to live in communion with others - listening with openness, seeking wisdom and choosing unity over division" Pope Leo XIV quotes this from the ‘Compendium of the Social Teachings of the Church’ by John Paul II in his encyclical Magnifica Humanitas. That is quite different from what our time has been telling us over and over again. Isn’t the mantra our time and our world have been telling us ove

George Valiapadath Capuchin
3 days ago


Diversity
Even before the Cold War, since the Industrial Revolution itself, people had been defining themselves and others on the basis of economic parameters. Later, Marx gave it another dimension through his critical class theory. However, it did not take the world long to realize how shallow these considerations were. The First World War, and then without much delay the Second World War, forced all wellmeaning people in the world to think differently. Since then, the world has been

George Valiapadath Capuchin
4 days ago


വൈവിധ്യം
ശീതയുദ്ധത്തിൻ്റെ കാലത്തിനും മുമ്പേ, വ്യാവസായിക വിപ്ലവത്തിൻ്റെ കാലംമുതൽ എന്നുതന്നെ പറയാം, ലോകം സാമ്പത്തിക വർഗ്ഗീകരണം എന്ന ഏകമാനകത്തിന്മേൽ തങ്ങളെത്തന്നെയും അന്യരെയും നിർണ്ണയിച്ചുകൊണ്ടിരുന്നു. പിന്നീട് തൻ്റെ ക്രിട്ടിക്കൽ വർഗ്ഗീകരണസിദ്ധാ ത്തിലൂടെ മാർക്സ് അതിന് മറ്റൊരു തലം നല്കി. എന്നാൽ, അതെല്ലാം എത്രകണ്ട് ആഴം കുറഞ്ഞ പരിഗണനകളാണെന്ന് തിരിച്ചറിയാൻ ലോകത്തിന് ഏറെക്കാലം വേണ്ടിവന്നില്ല. ഒന്നാം ലോകയുദ്ധവും, പതിറ്റാണ്ടുകൾക്കകം തന്നെ സംഭവിച്ച രണ്ടാംലോക യുദ്ധവും ലോകത്തിലെ ചിന്തിക്കുന്ന മനുഷ

George Valiapadath Capuchin
4 days ago


അണലി
എൻ്റെയൊക്കെ ബാല്യത്തിൽ, മുതിർന്ന പൗരന്മാരും, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്തവരും, അവധിക്ക് നാട്ടിൽ വന്നിട്ടുള്ളവരും ഒക്കെയായ പുരുഷന്മാർ രാവിലെ ഒരു ചായ കുടിക്കുന്നതിന് നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ ഒത്തുചേരുമായിരുന്നു. ഒന്നുരണ്ട് ദിനപത്രങ്ങളെങ്കിലും അവിടെ ഉണ്ടാകും എന്നതായിരുന്നു ഒരു പ്രത്യേകത. ഒരേ പത്രത്തിൻ്റെ പല താളുകൾ പലരുടെ കൈവശം ആയിരിക്കും. ഓരോരോ വാർത്തകൾ ഓരോരുത്തർ വായിക്കുകയോ വായിച്ചതിൻ്റെ ചുരുക്കം എല്ലാവരും കേൾക്കേ പറയുകയും ചെയ്യുമ്പോൾ അതേക്കുറിച്ചുള്ള ചർച്ചകളും അരങ്

George Valiapadath Capuchin
Jun 12


Viper
In my childhood, senior citizens, especially those who didn't work, men who had come home for vacation, would gather at rural tea shops to have a cup of tea, perhaps also some snacks in the morning. Everyone knew each other. One of the notable things was that there would be at least one or two newspapers availed there. Many people would be reading different pages of the same newspaper. Once done, they would exchange the pages. While each person read each news story or told t

George Valiapadath Capuchin
Jun 12


മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം
മനുഷ്യാവകാശങ്ങളെ സംബന്ധിച്ച സാർവത്രിക പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു പ്രഖ്യാപിച്ചത് 1948 ഡിസംബർ 10-ന് ആയിരുന്നു. ഇന്നേക്ക് എഴുപത്തേഴര വർഷം! ഇത്തരം കാര്യങ്ങളൊക്കെ വല്ലപ്പോഴും വായിക്കുന്നത് നല്ലതല്ലേ? ആർട്ടിക്കിൾ 1: സമത്വത്തിനുള്ള അവകാശം - നാമെല്ലാവരും സ്വതന്ത്രരായി ജനിച്ചവരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമാണ്. ആർട്ടിക്കിൾ 2: വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം - വംശം, നിറം, ലിംഗഭേദം, ഭാഷ, മതം, അല്ലെങ്കിൽ പദവി എന്നിവ പരിഗണിക്കാതെ എല്ലാവർക്കും എല്ലാ അവകാശങ്ങൾക്കും അ

George Valiapadath Capuchin
Jun 11


The Universal Declaration of Human Rights (UDHR)
The Universal Declaration of Human Rights (UDHR) Adopted and declared by the United Nations on 10th December 1948. Today we complete 77 years and a half since then. Why am I thinking about it now? My Dad passed away when he was 77 years and a half. It's good to remind ourselves there were such things in history, right? Article 1: Right to Equality — We are all born free and equal in dignity and rights. Article 2: Freedom from Discrimination — Everyone is entitled to all righ

George Valiapadath Capuchin
Jun 11


ആശാനിവാസ്
ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു യാത്രയിലായിരുന്നു ഞാന്‍. സ്വപ്നങ്ങളുടെ ചിതാഭസ്മവും പേറി, ഒരിക്കലും നടത്തേണ്ടിവരുമെന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരു യാത്രയില്‍ ... യാത്രയിലുടനീളം പ്രകൃതി കരയുകയായിരുന്നു. ആ കണ്ണീര് വെള്ളച്ചാട്ടങ്ങളായി വഴികളിലേക്ക് ആര്‍ത്തലച്ചു നിപതിച്ചു. അരുവികളിലൂടെയും പുഴകളിലൂടെയും കരകവിഞ്ഞൊഴുകി. പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന, പലവര്‍ണ്ണങ്ങളിലുള്ള കുടകള്‍ വില്‍ക്കുന്ന ഒരു നാടോടി പെണ്‍കുട്ടി നിവര്‍ത്തിയതും നിവര്ത്തതുമായ കുടകളുമായി വഴ

ലിന്‍സി വര്‍ക്കി
Jun 10


യാക്കോബിന്റെ ജീവിതം
പഴയനിയമത്തിലെ ഒരു പ്രത്യേക കഥാപാത്രമാണ് യാക്കോബ്. ഒത്തിരി പ്രത്യേകതകളുള്ള ഒരു വ്യക്തിത്വത്തെ യാക്കോബില്‍ നാം കാണുന്നു. എന്റെ വ്യക്തിപരമായ ജീവിതത്തിന്റെ പല മേഖലകളിലും ഈ യാക്കോബ് കടന്നുവരാറില്ലേ? ഏശാവും യാക്കോബും സഹോദരന്മാരായിരുന്നു. ധ്യാനപൂര്‍വ്വം നമ്മുടെ ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ യാക്കോബിന്റെ സ്വഭാവരീതികള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മില്‍ ഉയരുന്നതു കാണാം. ഒന്നാമതായി മറ്റൊരു മനുഷ്യന്റെ പ്രയാണത്തിനു തടസ്സം നിന്നവനായിരുന്നു യാക്കോബ്. ജനിച്ചുവീണ നിമിഷത്തില്‍ മൂത്തവ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Jun 9


നുണയും നേരും
സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന ജീവൻ്റെ അപ്പമാണ് താൻ എന്ന് പ്രഖ്യാപിക്കുന്നുണ്ട്, യേശു. താനെന്ന അപ്പം ഭക്ഷിക്കുന്നയാൾ നിത്യത പൂകും എന്നും അവിടന്ന് കൂട്ടിച്ചർക്കുന്നുണ്ട്. അവൻ്റെ ജീവിതത്തിൽ പങ്കുകൊള്ളുക, ഭാഗഭാക്കാകുക എന്നെല്ലാം അതിന് അർത്ഥങ്ങളുണ്ട്. തന്നെ പൊടിച്ച് മനുഷ്യകുലത്തിന് വളമിട്ടവനാണ് ക്രിസ്തു. അപ്പം എന്നത് വലിയൊരു രൂപകമാണ്. അപ്പത്തിൻ്റെ അസ്തിത്വം അതിനുവേണ്ടിയല്ല. ഭക്ഷിക്കപ്പെടാൻ വേണ്ടിയാണ് അത് നിർമ്മിക്കപ്പെടുന്നതുതന്നെ. അപ്പം ചെയ്യുന്നത് സ്വയം ഇല്ലാതായി മറ്റുള്ളവരുടെ.

George Valiapadath Capuchin
Jun 9


കടത്തുവഞ്ചി
നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അ

ബോബി ജോസ് കട്ടിക്കാട്
Jun 8
Archive
Category Menu
bottom of page
