യുദ്ധങ്ങളുടെയും സാമുദായിക ലഹളകളുടേയും കാലഘട്ടം. പ്രഭുക്കളെന്നും, അടിമകളെന്നും, മാടമ്പികളെന്നും, അധഃകൃതരെന്നും സമൂഹം ഭിന്ന ചേരികളിൽ നിലകൊണ്ട അവസരം. ദാരിദ്ര്യവും അജ്ഞതയും ചേർന്ന് അന്ധകാരമുയർത്തിയ ദിനങ്ങൾ. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട അടിമകൾ മോചനത്തിനായി നിലവിളിച്ചും അധികൃതർ തങ്ങളുടെ ജൻമത്തെപ്പഴിച്ചും വിദ്വേഷത്തിൽ കഴിയുകയും ചെയ്യുന്ന സമയം. ചരിത്രത്തിൻ്റെ പോകൽ ഘട്ടത്തിൽ മർദ്ദിതർക്കും, പീഡിതർക്കും ആശ്വാസമരുളേണ്ട സഭ അവസരത്തിനൊത്തുയരുന്നതിൽ പരാജയപ്പെട്ട വേള ആഢംബരങ്ങളിൽ തല്പരാ