top of page
വീക്ഷണങ്ങൾ


അര്‍ദ്ധനാരീശ്വരന്‍
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്‍സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന
ഹാരിസ് കപ്പൂച്ചിന്‍
Jun 52 min read


ഉദയംപേരൂരും കൂനൻകുരിശും
പോർട്ടുഗീസുകാരുടെ ആദ്യത്തെ കച്ചവട കപ്പൽ കോഴിക്കോട്ടു തുറമുഖത്തു വന്നു ചേർന്നത് 1498 മെയ് 31 -നാണ്. അവർ ഇന്നാട്ടിൽ വേരുറപ്പിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ശേഷം 1599 മെയ് 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസൂ നടന്നത്. ഈ സുന്നഹദോസിൻെറ സംഘാടകൻ ഗോവൻ മെത്രാപ്പോലീത്താ മെനെസീസ് ആയിരുന്നു. അന്നത്തെ സുന്നഹദോസു നിശ്ചയങ്ങളിൽ പെടുത്തി മാർത്തോമ്മാ നസ്രാണികളുടെ ആരാധനക്രമങ്ങളും സാമൂഹ്യക്രമങ്ങളും മൊത്തം നവീകരിക്കപ്പെട്ടു. ഉദയംപേരൂർ സുന്നഹദോസിൻ്റെ കാനോനുകൾ
പി. കെ. മാത്യു ഏറ്റുമാനൂർ
Apr 3, 19923 min read


മാർത്തോമാക്കുരിശിനെ പറ്റിത്തന്നെ
'അസ്സീസി'യിലെ മെയ്, ഒക്ടോബർ ലക്കങ്ങളിൽ ശ്രീ. പി. കെ. മാത്യു 'മാർത്തോമ ശ്ലീവ' യെക്കുറിച്ചെഴുതിയ പ്രൗഢ ലേഖനങ്ങൾ വായിച്ചു. മാർത്തോമാ ക്രിസ്ത്യാനികളുടെ വിശ്വാസപാരമ്പര്യങ്ങളെയും പൈതൃകത്തെയും താറുമാറാക്കും വിധം അടുത്തകാലത്ത് ഒരു വിഭാഗം കൽദായ തീവ്രവാദികൾ നടത്തുന്ന സംഘടിതവും തന്ത്രപരവുമായ പ്രചരണത്തിൻ്റെ ഭാഗമായി ഇറക്കിയിരിക്കുന്ന "മാർത്തോമാ ശ്ലീവ' യുടെ യഥാർത്ഥ ചരിത്രവസ്തുതകളും ദൈവശാസ്ത്ര സിദ്ധാന്തങ്ങളും വിശ്വാസ വഴിത്തിരിവുകളും ചരിത്ര യാഥാർത്ഥ്യങ്ങൾ നിരത്തിവച്ച് അനിഷേധ്യമായ വിധം യു
ഫാ. ജോസ് കാനംകുടം
Jan 2, 19924 min read


മാർതോമാ കുരിശ് മാനിക്കയൻ കുരിശോ ?
വീക്ഷണങ്ങൾ കേരള ക്രൈസ്തവർക്കു ഉയർന്ന ഒരു സാംസ്കാരിക പാരമ്പര്യം ഉണ്ട്. അവർ ഒരിക്കലും മതമൗലികവാദികളുടെ പിടിയിലകപ്പെട്ടു വികലരായിത്തീർന്നിട്ടില്ല. ഈ നിലവാരം നമ്മുടെ മതമേധാവികളെ ഒട്ടൊക്കെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പക്ഷേ, സാംസ്കാരിക പൈതൃകത്തിനു ഒരു കളങ്കമായിരുന്നു നിലയ്ക്കൽ കുരിശു കണ്ടത്തിയ സംഭവം. തോമാ ശ്ലീഹാ നിലയ്ക്കൽ സ്ഥാപിച്ചതെന്ന അനുമാനത്തിൽ മണ്ണിനടിയിൽ നിന്നു കണ്ടെടുക്കപ്പെട്ട കുരിശിന്റെ ഫോട്ടോ പത്രത്തിലുണ്ടായിരുന്നു. എന്നാൽ, അതു 'മാർതോമാക്കുരിശു' പോലെ അലങ്കരിക്കപ്പെട്ട ക
പി. കെ. മാത്യു ഏറ്റുമാനൂർ
May 2, 19918 min read
For Advanced Search
bottom of page
