top of page


കുരിശും ക്രൂശിതരൂപവും
പാലായിൽ നിന്നിറങ്ങുന്ന ദീപനാളം വാരികയിൽ (1992 മാർച്ച് 19 ) ഫാ. ജോസഫ് വഴുതനപ്പള്ളിയുടെ "കുരിശു കൾ........ കുരിശുകൾ "എന്ന ലേഖനത്തിൽ താഴെ പറയുന്ന പരാമർശനങ്ങൾ നടത്തിയിരിക്കുന്നതായി കാണുന്നു: "സാർവത്രിക സഭയിൽ കുരിശിനോടുള്ള ഭക്തി സഭയുടെ ആരംഭം മുതൽ തന്നെ നിലവിലിരുന്നു. ആദ്യ നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് സഭയ്ക്കു സാതന്ത്ര്യം കിട്ടുന്ന കാലഘട്ടം വരെ ക്രൈസ്തവർ ഈശോ മരിച്ച കുരിശിനെ രക്ഷയുടെ ചിഹ്നമായി കരുതുകയും ഭക്ത്യാദരവുകൾ നൽകുകയും ചെയ്തിരുന്നു." "ഈശോയുടെ പീഡാനുഭവത്തിനും കുരിശുമരണത്തിനു

ഡോ. സിപ്രിയന് ഇല്ലിക്കമുറി കപ്പൂച്ചിന്‍
May 2, 19929 min read
For Advanced Search
bottom of page
