top of page


"ചെടികളെ ആസ്വദിക്കുകയാണോ?"
"അല്ല, ഞാനവരോട് വിശേഷം പറയുകയാണ്; ഹൃദയംകൊണ്ടും ശരീരംകൊണ്ടും ഒറ്റപ്പെട്ടുപോകുമ്പോള്‍ എന്നിലെ സൂര്യകാന്തി ശോഭിക്കുന്നത് ഇവരോടൊപ്പം കൂടുമ്പോഴാണ്." വരാന്തയിലൂടെ നടന്ന് തൊടിയിലെ പൂന്തോട്ടത്തിലേക്ക് നോക്കിക്കൊണ്ട് ഭവാനിയമ്മൂമ്മ പറഞ്ഞു.
